2011, ഡിസംബർ 25, ഞായറാഴ്‌ച

അന്ന് അങ്ങനെ ആയിരുന്നു... 


"യാതൊരു നബിയേയും നബിയായി റബ്ബ് നിയോഗിച്ചശേഷം യാതൊരു കാഫിര്‍ ഗവണ്‍മെന്റിന്റെയും പ്രജയായി ജീവിച്ചിട്ടില്ല 
وَمَا أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ اللَّهِ ۚ -النساء: ٦٤ 
എന്ന് അല്ലാഹു പറയുന്നു. കാഫിര്‍ ഗവണ്‍മെന്റിന്റെ പ്രജയായി ജീവിക്കുകയെന്നുവെച്ചാല്‍ ആ ഗവണ്‍മെന്റിന്റെ ആക്ജകളെ അനുസരിക്കുന്ന നിലയില്‍ ജീവിക്കുക എന്നാണല്ലോ അര്‍ഥം. നബി(സ)ക്ക് മറ്റുള്ളവര്‍ അല്ലാഹുവിന്‍റെ അനുവാദത്തോടുകൂടി വഴിപ്പെടുകയാണ് വേണ്ടത്‌. അദ്ദേഹം അല്ലാഹുവിന് വഴിപ്പെടുകയും. തന്‍റെ നായകനായി വേറെ നബിയുണ്ടെങ്കില്‍ അല്ലാഹുവിന്‍റെ അനുവാദത്തോടുകൂടി അദ്ദേഹത്തിന് വഴിപ്പെടുകയല്ലാതെ യാതൊരു കാഫിറിനും വഴിപ്പെടാന്‍ പാടില്ല. ഇത് ഖുര്‍ആന്‍ അനേക സ്ഥലത്ത് വെളിപ്പെടുത്തീട്ടുണ്ട്." ( അല്‍മനാര്‍, പുസ്തകം 1, ലക്കം 21-22, പേജ് 29)

അഭിപ്രായങ്ങളൊന്നുമില്ല: