ഫലസ്തീൻ ...
https://www.facebook.com/photo.php?v=880212868673757&fref=nf
https://www.facebook.com/photo.php?v=713808495358892&fref=nf
വെടിയുണ്ട പീരങ്കി ചീറി വരുമ്പോള്‍ വിരിമാറ് കാട്ടുന്ന ധീരരായ്
വഞ്ചകരാം ജൂത കാട്ടാളന്മാരോടായ് കല്ലാലെതിര്ക്കുന്ന ശൂരരായ്
ഇന്തിഫാദാ ഇന്തിഫാദാ ഇന്തിഫാദാ...
അവസാന ജൂതനും കീഴടങ്ങും വരെ
ഖൈബര്‍ ഖൈബര്‍ യാ യഹൂദ്
ജെയ്ഷു മുഹമ്മദിന് സൗഫ യഊദ്...
കുട്ടികളെന്നോ സ്ത്രീകളെന്നോ വിവേചനമില്ലാതെ
മനുഷ്യക്കുരുതി നടത്തുകയാണ് ഇസ്രയേല്‍..
അമ്മിഞ്ഞപ്പാല് കുടിച്ച് വളരേണ്ട പ്രായത്തില്‍ കാപാലികരുടെ വെടിയുണ്ട ഏറ്റുവാങ്ങി രക്തസാക്ഷിത്വം വരിക്കുന്ന കിടാങ്ങള്‍,,,, എല്ലുനുറുങ്ങും വേദന സഹിച്ച് ജന്മം നല്കിയ കുഞ്ഞുമക്കളുടെ ചലനമറ്റ ശരീരം വാരിയെടുത്ത് പൊട്ടിക്കരയുന്ന ഉമ്മമാര്,,, ചോരയൂറ്റി വളര്‍ത്തിയ മക്കളെ പിച്ചിചീന്തുന്നത് കണ്ടുനില്‍ക്കേണ്ടി വരുന്ന നിസ്സഹായരായ ഉപ്പമാര്,,,, കാപാലികരെ,, ഈ കാഴ്ചയെല്ലാം നിങ്ങളില്‍ പ്രതീക്ഷയാണ് പുലര്‍ത്തുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി,,, നിങ്ങള്‍ കൊന്നൊടുക്കുന്ന കുഞ്ഞുങ്ങള്‍, അല്ലാഹുവിന് വിധിപ്രകാരം ചങ്കുറപ്പോടെ അറുക്കുവാന്‍ കഴുത്ത് നീട്ടിക്കൊടുത്ത ഇസ്മാഈലിന് പിന്മുറക്കാരാണ്.... അവരുടെ മാതാക്കളാവട്ടെ ഇസ്മാഈലിനെ ചങ്കുറപ്പോടെ വളര്‍ത്തിയ ഹാജറ ബീവിയുടെ മാത്യക പിന്‍പറ്റിയവരും,,, ഇനി അവരുടെ പിതാക്കന്മാരോ വിധി പ്രകാരം ഇസ്മാഈലിന് കഴുത്ത് വെട്ടുവാനൊരുങ്ങിയ ഇബ്രാഹിം നബിയുടെ ആത്മ ധൈര്യം ഉള്ളവരും,,,, അവര്‍ക്ക് സ്വര്‍ഗമാണ് നാഥന് ഒരുക്കിവെച്ചിരിക്കുന്നത് അതിനാല്‍ അവര്‍ തോറ്റു പിന്മാറുകയില്ല.,. ആ കണ്ണുനീരുകള്‍ ശക്തി ചോര്‍ന്നു പോയതിന് തെളിവുകളല്ല. മറിച്ച് അന്തിമ വിജയം ഞങ്ങള്ക്കുമാത്രമെന്നതിന് ഉറച്ച വിശ്വാസമാണ്,,, സയണിസത്തിന് ഈ വിശ്വാസത്തെ തോല്പിക്കാനാവില്ല,,
ഇക്വഡോര്‍, ചിലി,പെറു എന്നീ രാജ്യങ്ങള്‍ തങ്ങളുടെ ഇസ്രായേല്‍ അംബാസിഡര്‍മാരെ പിന്‍വലിച്ചു. ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് നടപടി. നേരത്തെ ബ്രസീല്‍ തങ്ങളുടെ ഇസ്രോയലിലെ സഥാനപതിയെ തിരിച്ചു വിളിച്ചിരുന്നു. ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയരുകയാണ്.
ഇസ്റായീല്‍ ഭീകര രാഷ്ട്രമെന്ന് ബൊളീവിയ
മൂന്നാഴ്ചയായി തുടരുന്ന കൂട്ടകുരുതിയില്‍ പ്രതിഷേധിച്ച് പ്രമുഖ ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ബൊളീവിയ ഇസ്റായീലിനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിച്ചു. മൂന്ന് പതിറ്റാണ്ടായി വിസയില്ലാതെ ബൊളീവിയയിലേക്ക് യാത്ര ചെയ്യാനുള്ള ഇസ്റാഈ പൗരന്മാര്ക്കുണ്ടായിരുന്ന അവകാശവും ബൊളീവിയ റദ്ദാക്കി. ലാപാസിലെ കൊചമ്പ നഗരത്തില്‍ വിദ്യാസമ്പന്നരുമായി നടത്തിയ ചര്‍ച്ചക്കിടെയാണ് ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലസ് പ്രഖ്യാപനം നടത്തിയത്. 1972 മുതല്‍ നിലനിന്നിരുന്ന വിസ ഇളവാണ് ബൊളീവിയ റദ്ദാക്കിയിരിക്കുന്നത്. ഇസ്റായീലിന്െറ ആക്രമണത്തെ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമായി വിശേഷിപ്പിച്ച മൊറാലെസ് ഇസ്റായീലീനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും യു.എന്‍.ഹൈകമീഷണര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ഇസ്റായീലീന്െറ 2009 ലെ ആക്രമണത്തിന് ശേഷം എല്ലാ നയതന്ത്ര ബന്ധങ്ങളും ബൊളീവിയ വിഛേദിച്ചിരുന്നു.
ഇസ്രാഈല്‍ വിരുദ്ധ സമരങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ വാര്‍ത്ത
ഓസ്ട്രേലിയയിലേതാണ്. ഇസ്രാഈല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള
ആഹ്വാനത്തിനെതിരെ ഇസ്രാഈല്‍ ലോ സെന്റര്‍ എന്ന സംഘടന നല്കിയ
പരാതി കോടതി തള്ളി.
അനധികൃത കുടിയേറ്റ മേഖലയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന വസ്തുക്കള്‍
അന്തര്‍ദേശീയ വിപണിയില്‍ ചെലവാകാതെ കെട്ടിക്കിടക്കുന്നതായി
ഇസ്രാഈലിന്റെ തന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഇസ്രായേല്‍ നടത്തിവരുന്ന ഈ നരനായാട്ടിന്റെ ഉത്തരവാദിത്വം തുല്ല്യമായി
അമേരിക്കക്കും ഉണ്ടെന്ന കാര്യം ആരും മറക്കരുത്..........! അമേരിക്കന്‍-
ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ പൂര്‍ണ്ണമായും ബഹിഷ്കരിക്കുകയാണ് നമുക്ക്
ചെയ്യാന്‍ പറ്റുന്ന ഏക പ്രതിഷേധ മാര്‍ഗ്ഗം.
ജനിച്ച നാട്ടിൽ നിലനിൽക്കാൻ, ജീവിക്കാനുള്ള അവകാശം നിരന്തരമായി ലംഘിക്കപെടുന്ന പലസ്തീൻ ജനതയോടാണെന്റെ ഐക്യദാർഡ്യം . "SAVE GAZA"
ഈജിപ്ത്തിൽ ഇസ്ലാമിസ്റ്റുകൾ കഷ്ടപ്പെട്ട് പണിയെടുത്തു ജനാധിപത്യ സംവിധാനത്തിലൂടെ ഒരു ഭരണകൂടം ഉണ്ടാക്കിയപ്പോൾ ആപാർലമെന്റിനകത്തു ബാങ്ക് കൊടുക്കാനായിരുന്നു സലഫികൾക്ക് തിടുക്കം ..ഹാവൂ എന്തായിരുന്നു ബഹളം ഇപ്പോൾ എവിടെപ്പോയി എല്ലാവരും.ഫലസ്തീനിൽ സ്വന്തം സഹോദരങ്ങൾ കൂട്ടകശാപ്പിന്നു വിധേയമാകുമ്പോൾ ,പച്ചമാസം കരിഞ്ഞു മണക്കുമ്പോൾ ലോകസലഫികളും സലഫി ഭരണകൂടങ്ങളും എന്തെടുക്കുകയാണ് ?
അല്ല കേരള സലഫികളിൽ വല്ല അനക്കവും ഉണ്ടായിരുന്നോ ?
അല്ല കേരള സലഫികളിൽ വല്ല അനക്കവും ഉണ്ടായിരുന്നോ ?
ചരിത്രം വര്‍ത്തമാനത്തിനു വഴിമാറുന്നു..
ഫലസ്തീന് അധിനിവേശതിനെതിരെ ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിച്ച്
പോരാട്ട വീഥിയില്‍ ഉറച്ചു നിന്ന് പോരാടുന്ന പോരാളികള്‍ക്ക്, അപ്രതീക്ഷിത
മേഖലകളില്‍ നിന്ന് ലഭിക്കുന്ന സഹായങ്ങള്‍ ചരിത്ര വായനയിലൂടെ
പരിചിതമായവര്ക്കിതാ അത്ഭുതകരമായ വര്‍ത്തമാന സാക്ഷ്യപത്രം...
അതെ, ഐതിഹാസികമായ പോരാട്ടങ്ങല്ക്കൊപ്പം പുത്തന്‍ പോരാട്ട
ചരിത്രവും രചിച്ചു കൊണ്ടാണ് ഗാസയിലെ പോരാളികളുടെ
ചെറുത്തുനില്‍പ്പ് വാര്‍ത്തയാകുന്നത്.
ഫലസ്തീന് ഭൂമിയിലേക്ക് കടന്നു അധിനിവേശം നടത്തി മുതലാളിയാകുന്ന
സാമ്രാജ്യത്വ-സിയോണിസത്തിനു ഈ 'സീസണിൽ' ലഭിച്ച തിരിച്ചടിയാണ്
ഗാസയിലേതു. ഇസ്രായേലിന്റെ ഉറക്കം കെടുത്തുന്ന രീതിലായിരുന്നു
ഫലസ്തീൻ മക്കൾ കരയുദ്ധത്തിൽ അവർക്ക് നൽകിയ തിരിച്ചടി. അതിൽ
പ്രധാനമായിരുന്നു ഹമാസുകളുടെ രഹസ്യ തുരങ്കംവഴിയുള്ള ആക്രമണങ്ങൾ.
ഗാസ ഈസ്റ്റിലെ ഒരു രഹസ്യ തുരങ്കത്തിലൂടെ കടന്നു ഇസ്രയേൽ സേനയുമായി
ഏറ്റുമുട്ടി ഇരുപത്തിഒൻപതു അംഗ ഒരു ഹമാസ് സംഘം... അതിൽ ആറുപേർ
ആ പോരാട്ടത്തിൽ രക്ത സാക്ഷിയായി. ആക്രമണത്തിന് ശേഷം തുരങ്കം വഴി
മടങ്ങാൻ ശ്രമിച്ച 23 ഹമാസു പ്രവർത്തകർക്ക് നേരെ ഇസ്രയേൽ സേന
ശക്തമായ വ്യാമാക്രമണം നടത്തി. ആ ശക്തമായ വ്യാമാക്രമണത്തിൽ തുരങ്കം
തകർന്നു... അതിനുള്ളിൽ കയറിയവർ മുഴുവൻ മരിച്ചെന്നു കരുതി ഇസ്രയേൽ
സേന മടങ്ങുകയും ചെയ്തു.
ഇത് സംഭവിക്കുന്നത് ഇസ്രയേൽ ആക്രമണത്തിന്റെ ഒന്നാംഘട്ടമായ പോയ
റംസാൻദിനങ്ങളിൽ... പുറത്തേക്ക് രക്ഷപ്പെടാനുള്ള വഴികൾ
വ്യാമാക്രമണംമൂലം അടഞ്ഞതിനാൽ പുറം ലോകവുമായി ബന്ധമില്ലാതെ
തുരങ്കത്തിനുള്ളിൽ ഹമാസു പ്രവർത്തകർ കുടുങ്ങി ജീവനോടെ കഴിഞ്ഞതു
ഇരുപത്തിഒന്ന് ദിവസം... ആക്രമണത്തിനു പുറപ്പെടുമ്പോൾ ഹമാസുകാർ
കരുതിയത് നാലു ദിവസത്തിനുള്ള ഭക്ഷണവും അൽപ്പം ഈത്തപ്പഴവും മാത്രം.
കരുതിയ ജലവും ഭക്ഷണവും കഴിഞ്ഞപ്പോൾ അവർ വല്ലാതെ
ബുദ്ധിമുട്ടിലായി
കൂടാതെ റംസാനും..
ബാക്കിയുള്ള ദിവസങ്ങളിൽ കയ്യിലുള്ള ഈത്തപ്പഴം അവർ
പങ്കിട്ടു...ഒരാൾക്ക്
ഒരു ദിവസം ഒന്നുവീതം...നോമ്പ് തുറക്കുമ്പോഴും പുലർച്ചയുള്ള
അത്താഴത്തിനും പകുതിവീതം ഒരാൾ കഴിച്ചു...കുടിവെള്ളമില്ലാതെ
തുരങ്കത്തിൽ വലഞ്ഞ അവരെ അത്ഭുതപ്പെടുത്തികൊണ്ട് ഭൂമിക്കടിയിൽ നിന്നു
ചെറിയരീതിയിൽ വെള്ളം തുരങ്കത്തിലേക്ക് വരാൻ തുടങ്ങി...ദിവസം
ഒരാൾക്ക് ഒന്നുവീതമുള്ള ഈത്തപ്പഴവും അത്ഭുതമായി പൊട്ടിവന്ന ജലവും
കുടിച്ചു അവരവിടെ കഴിഞ്ഞത് ഇരുപത്തിയൊന്നു ദിവസമെന്നു അൽ ജസീറ
ചാനൽ റിപ്പോർട്ട് ചെയ്യുന്നു. (ഭൂമിക്കടിയിൽ നിന്ന് മുകളിലേക്ക്
വന്നുകൊണ്ടിക്കുന്ന ആ ജലം ഇപ്പോഴും അത് തുടരുന്നത്-പഞ്ഞിവെച്ചു
ഹമാസുകൾ ശുദ്ധീകരിച്ച രീതി ഇതെല്ലാം ജസീറ വീഡിയോയിൽ ഉണ്ട്).
ഇസ്രയേൽ ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളിലും മറ്റും പ്രദേശങ്ങളിൽ
രക്ഷാപ്രവർത്തനം നടത്തുകയായിരുന്ന ആളുകളാണ് രണ്ടറ്റവും തകർന്ന
തുരങ്കത്തിലെ മനുഷ്യസാന്നിധ്യം കണ്ടെത്തിയതും അവരെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചതും..
ഇസ്രയേലിന്റെ തുരങ്ക ആക്രമണത്തിൽ മരണപ്പെട്ടുപോയെന്നു കരുതിയ ഹമാസ് പ്രവർത്തകരുടെ മടങ്ങിവരവ് അവർക്ക് വൻ സ്വീകരണമൊരുക്കിയാണ് ഗാസയിലെ ജനങ്ങൾ ആഘോഷിച്ചത്...
https://www.facebook.com/photo.php?v=880212868673757&fref=nf
ഹമാസ് വിരോധത്താല്‍ ഇസ്രയേലിനെ പിന്തുണക്കുന്നവര്‍ ജൂതമനസ്സുള്ളവര് : ഹറം ഇമാം
Aug-01-2014
ജിദ്ദ : ഹമാസിനോടുള്ള വിരോധത്താല്‍ ഗസ്സയില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടകശാപ്പിനെ പിന്തുണക്കുന്ന സയണിസം ബാധിച്ച അറബികള്‍ ജൂതമനസ്സും പേറി നടക്കുന്നവരാണെന്ന് ഹറം ഇമാം സഊദ് ശുറൈം. 'ആയിരത്തിലേറെ ഗസ്സക്കാര്‍ രക്തസാക്ഷികളായി, മുസ്ലിം ശരീരങ്ങളില്‍ ആയിരക്കണക്കിന് ജൂതമനസ്സുകള് ഉണ്ടെന്നാണത് നമുക്ക് വ്യക്തമാക്കി തരുന്നത്.' എന്ന് തന്റെ ടിറ്റ്വര്‍ അക്കൗണ്ടില്‍ ഇമാം കുറിച്ചു. ജൂതന്മാര്ക്ക് വേണ്ടി അവരുടെ തൃപ്തി നേടാനായി മുസ്ലിംകളെ ആദ്യമായി വഞ്ചിക്കുക കപടന്മാരായിരിക്കും എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
നിങ്ങളുടെ ഒരു അണാ പൈസ പോലും ഫലസ്തീൻ
പൈതങ്ങളുടെ ചോര വീഴാൻ
കാരണ്ണമവതിരിക്കെട്ടെ
ഇസ്രേൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുക...
ഈദ് ദിനത്തിലും ഗസ്സയില്‍
ഇസ്രയേല്‍ ആക്രമണം
ഗസ്സയിലെ യുഎന്‍ അഭയാര്‍ത്ഥി ക്യാമ്പിനും ആശുപത്രി സമുച്ചയത്തിനും
നേരെയുണ്ടായ ആക്രമണത്തില്‍ 7 കുട്ടികള്‍ ഉള്‍പ്പെടെ 8 പേര് കൊല്ലപ്പെട്ടു.
നിരവധി പേര്‍ക്ക് പരിക്കേറ്റു. ഹമാസ് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍
തളളിയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇതിനിടെ ഇസ്രയേല്‍
നിരുപാധിക വെടിനിര്‍ത്തിലിന് തയ്യാറാകണമെന്ന് അമേരിക്കന്‍ പ്രസിഡന്റെ
ബരാക് ഒബാമ ആവശ്യപ്പെട്ടു.
ഈദ് ദിനത്തിലും ഇസ്രയേല്‍ ആക്രമണത്തില്‍ നിന്നും ഗസ്സ നിവാസികള്‍
രക്ഷയുണ്ടായില്ല. ഗസ്സയിലെ ഐക്യരാഷ്ട്രസഭാ അഭയാര്‍ത്ഥി ക്യാമ്പായ
ഷാത്തിക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് 7 കുട്ടികള്‍ കൊലപ്പെട്ടത്.
ക്യാമ്പിലെ പാര്‍ക്കിലെ കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് മരിച്ചത്. ഷിഫ
ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഔട്ട്പേഷ്യന്റ് പരിശോധന
വിഭാഗം തകര്‍ന്നു. പരിക്കേറ്റ കുട്ടികളെയടക്കം ചികിത്സിക്കുന്ന ഗസ്സയിലെ
പ്രധാന ആശുപത്രിയാണിത്. ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് ഹമാസ്
പ്രഖ്യാപിച്ച
വെടിനിര്‍ത്തല്‍ തളളിയാണ് ഇസ്രയേല്‍ ആക്രമണം അഴിച്ച് വിട്ടത്. എന്നാല്‍
ആക്രമണത്തിന്റെ ഉത്തരവാദിതം ഇസ്രയേല്‍ നിഷേധിച്ചു. ഗസ്സയില്‍ നിന്ന്
തൊടുത്ത മിസൈല്‍ ലക്ഷ്യം തെറ്റി യുഎന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍
പതിച്ചതാണെന്നാണ് ഇസ്രയേലിന്റെ വാദം. 21 ദിവസം പിന്നിട്ട ആക്രമണത്തില്‍
ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 1,100 കടന്നു. മരിച്ചവരില്‍ 230 പേര്
കുട്ടികളാണ്. 43 ഇസ്രയേലികളും കൊല്ലപ്പെട്ടിട്ടുണ്ട്.
ഇതിനിടെ ഇസ്രയേല്‍ നിരുപാധികം വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന്
അമേരിക്കന്‍ പ്രസിഡന്റെ ബരാക് ഒബാമ ആവശ്യപ്പെട്ടു. ഇസ്രയേല്‍
പ്രധാനമമന്ത്രി ബെന്യാമന് നെതന്യാഹുവിനോട് ടെലഫോണിലൂടെയാണ്
ഒബാമ ഇക്കാര്യം ആവശ്യപ്പെട്ടത്. മൂന്നാഴ്ചത്തെ സൈനികാക്രമണത്തിനിടെ
മൂന്നാം തവണയാണ് ഒബാമ, നെതന്യാഹുവുമായി ചര്‍ച്ച നടത്തുന്നത്.
അതേസമയം ഹമാസിന്റെ റോക്കറ്റ് ആക്രമണത്തെയും ഒബാമ വിമര്‍ശിച്ചു.
പ്രശ്ന പരിഹാരത്തിനായി ഈജിപ്ത് നടത്തുന്ന ശ്രമങ്ങളെ
പിന്തുണക്കുന്നതായും ഒബാമ വ്യക്തമാക്കി.
ഗസ്സയില്‍ ഇസ്റായേല്‍ കൊന്നൊടുക്കിയ
ആത്മാഭിമാനികളായ ജനതയിലെ
1361ല്‍
കുട്ടികള്‍=315
സ്ത്റീകള്=166
മുതിര്‍ന്നവര്‍=58
ആത്മാഭിമാനികളായ ജനതയിലെ
1361ല്‍
കുട്ടികള്‍=315
സ്ത്റീകള്=166
മുതിര്‍ന്നവര്‍=58
എങ്കില്‍
ശത്റുക്കളാല് വളയപ്പെട്ട നിരായുധരായ
പട്ടിണി കിടക്കുന്ന ഗസ്സയിലെ പോരാളികള്‍
ഇസ്റായേലിന് നഷ്ടപ്പെടുത്തിയത്
58 ഇസ്റായേലി പട്ടാളക്കാരെയും
2 ഇസ്റായേലി പൗരന്മാരെയും.
ഭീരുക്കളെന്നും കുട്ടികളേയും സ്ത്റീകളേയും ലക് ഷ്യം വെക്കും.
ധീര പോരാളികളെ ഇസ്റായേലികള്‍
ഭയപ്പെടുന്നു.
നന്മയും തിന്മയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അന്തിമ വിജയം നന്മക്കായിരിക്കും തീര്‍ച്ച.
ശത്റുക്കളാല് വളയപ്പെട്ട നിരായുധരായ
പട്ടിണി കിടക്കുന്ന ഗസ്സയിലെ പോരാളികള്‍
ഇസ്റായേലിന് നഷ്ടപ്പെടുത്തിയത്
58 ഇസ്റായേലി പട്ടാളക്കാരെയും
2 ഇസ്റായേലി പൗരന്മാരെയും.
ഭീരുക്കളെന്നും കുട്ടികളേയും സ്ത്റീകളേയും ലക് ഷ്യം വെക്കും.
ധീര പോരാളികളെ ഇസ്റായേലികള്‍
ഭയപ്പെടുന്നു.
നന്മയും തിന്മയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അന്തിമ വിജയം നന്മക്കായിരിക്കും തീര്‍ച്ച.
വെടിയുണ്ട പീരങ്കി ചീറി വരുമ്പോള്‍ വിരിമാറ് കാട്ടുന്ന ധീരരായ്
വഞ്ചകരാം ജൂത കാട്ടാളന്മാരോടായ് കല്ലാലെതിര്ക്കുന്ന ശൂരരായ്
ഇന്തിഫാദാ ഇന്തിഫാദാ ഇന്തിഫാദാ...
അവസാന ജൂതനും കീഴടങ്ങും വരെ
ഖൈബര്‍ ഖൈബര്‍ യാ യഹൂദ്
ജെയ്ഷു മുഹമ്മദിന് സൗഫ യഊദ്...
ഹമാസ് അധ്യക്ഷൻ ഖാലിദ് മിശ്അൽ
മീഡിയാവണിനോട് സംസാരിക്കുന്നു
An exclusive interview with Hamas leader Khaled Meshaal
Part 2
http://www.youtube.com/watch?v=0hiH9O4nQ3k
കുട്ടികളെന്നോ സ്ത്രീകളെന്നോ വിവേചനമില്ലാതെ
മനുഷ്യക്കുരുതി നടത്തുകയാണ് ഇസ്രയേല്‍..
അമ്മിഞ്ഞപ്പാല് കുടിച്ച് വളരേണ്ട പ്രായത്തില്‍ കാപാലികരുടെ വെടിയുണ്ട ഏറ്റുവാങ്ങി രക്തസാക്ഷിത്വം വരിക്കുന്ന കിടാങ്ങള്‍,,,, എല്ലുനുറുങ്ങും വേദന സഹിച്ച് ജന്മം നല്കിയ കുഞ്ഞുമക്കളുടെ ചലനമറ്റ ശരീരം വാരിയെടുത്ത് പൊട്ടിക്കരയുന്ന ഉമ്മമാര്,,, ചോരയൂറ്റി വളര്‍ത്തിയ മക്കളെ പിച്ചിചീന്തുന്നത് കണ്ടുനില്‍ക്കേണ്ടി വരുന്ന നിസ്സഹായരായ ഉപ്പമാര്,,,, കാപാലികരെ,, ഈ കാഴ്ചയെല്ലാം നിങ്ങളില്‍ പ്രതീക്ഷയാണ് പുലര്‍ത്തുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി,,, നിങ്ങള്‍ കൊന്നൊടുക്കുന്ന കുഞ്ഞുങ്ങള്‍, അല്ലാഹുവിന് വിധിപ്രകാരം ചങ്കുറപ്പോടെ അറുക്കുവാന്‍ കഴുത്ത് നീട്ടിക്കൊടുത്ത ഇസ്മാഈലിന് പിന്മുറക്കാരാണ്.... അവരുടെ മാതാക്കളാവട്ടെ ഇസ്മാഈലിനെ ചങ്കുറപ്പോടെ വളര്‍ത്തിയ ഹാജറ ബീവിയുടെ മാത്യക പിന്‍പറ്റിയവരും,,, ഇനി അവരുടെ പിതാക്കന്മാരോ വിധി പ്രകാരം ഇസ്മാഈലിന് കഴുത്ത് വെട്ടുവാനൊരുങ്ങിയ ഇബ്രാഹിം നബിയുടെ ആത്മ ധൈര്യം ഉള്ളവരും,,,, അവര്‍ക്ക് സ്വര്‍ഗമാണ് നാഥന് ഒരുക്കിവെച്ചിരിക്കുന്നത് അതിനാല്‍ അവര്‍ തോറ്റു പിന്മാറുകയില്ല.,. ആ കണ്ണുനീരുകള്‍ ശക്തി ചോര്‍ന്നു പോയതിന് തെളിവുകളല്ല. മറിച്ച് അന്തിമ വിജയം ഞങ്ങള്ക്കുമാത്രമെന്നതിന് ഉറച്ച വിശ്വാസമാണ്,,, സയണിസത്തിന് ഈ വിശ്വാസത്തെ തോല്പിക്കാനാവില്ല,,
ഇക്വഡോര്‍, ചിലി,പെറു എന്നീ രാജ്യങ്ങള്‍ തങ്ങളുടെ ഇസ്രായേല്‍ അംബാസിഡര്‍മാരെ പിന്‍വലിച്ചു. ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് നടപടി. നേരത്തെ ബ്രസീല്‍ തങ്ങളുടെ ഇസ്രോയലിലെ സഥാനപതിയെ തിരിച്ചു വിളിച്ചിരുന്നു. ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയരുകയാണ്.
ഇസ്റായീല്‍ ഭീകര രാഷ്ട്രമെന്ന് ബൊളീവിയ
മൂന്നാഴ്ചയായി തുടരുന്ന കൂട്ടകുരുതിയില്‍ പ്രതിഷേധിച്ച് പ്രമുഖ ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ബൊളീവിയ ഇസ്റായീലിനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിച്ചു. മൂന്ന് പതിറ്റാണ്ടായി വിസയില്ലാതെ ബൊളീവിയയിലേക്ക് യാത്ര ചെയ്യാനുള്ള ഇസ്റാഈ പൗരന്മാര്ക്കുണ്ടായിരുന്ന അവകാശവും ബൊളീവിയ റദ്ദാക്കി. ലാപാസിലെ കൊചമ്പ നഗരത്തില്‍ വിദ്യാസമ്പന്നരുമായി നടത്തിയ ചര്‍ച്ചക്കിടെയാണ് ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലസ് പ്രഖ്യാപനം നടത്തിയത്. 1972 മുതല്‍ നിലനിന്നിരുന്ന വിസ ഇളവാണ് ബൊളീവിയ റദ്ദാക്കിയിരിക്കുന്നത്. ഇസ്റായീലിന്െറ ആക്രമണത്തെ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമായി വിശേഷിപ്പിച്ച മൊറാലെസ് ഇസ്റായീലീനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും യു.എന്‍.ഹൈകമീഷണര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ഇസ്റായീലീന്െറ 2009 ലെ ആക്രമണത്തിന് ശേഷം എല്ലാ നയതന്ത്ര ബന്ധങ്ങളും ബൊളീവിയ വിഛേദിച്ചിരുന്നു.
ഇസ്രാഈല്‍ വിരുദ്ധ സമരങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ വാര്‍ത്ത
ഓസ്ട്രേലിയയിലേതാണ്. ഇസ്രാഈല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള
ആഹ്വാനത്തിനെതിരെ ഇസ്രാഈല്‍ ലോ സെന്റര്‍ എന്ന സംഘടന നല്കിയ
പരാതി കോടതി തള്ളി.
അനധികൃത കുടിയേറ്റ മേഖലയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന വസ്തുക്കള്‍
അന്തര്‍ദേശീയ വിപണിയില്‍ ചെലവാകാതെ കെട്ടിക്കിടക്കുന്നതായി
ഇസ്രാഈലിന്റെ തന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഇസ്രായേല്‍ നടത്തിവരുന്ന ഈ നരനായാട്ടിന്റെ ഉത്തരവാദിത്വം തുല്ല്യമായി
അമേരിക്കക്കും ഉണ്ടെന്ന കാര്യം ആരും മറക്കരുത്..........! അമേരിക്കന്‍-
ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ പൂര്‍ണ്ണമായും ബഹിഷ്കരിക്കുകയാണ് നമുക്ക്
ചെയ്യാന്‍ പറ്റുന്ന ഏക പ്രതിഷേധ മാര്‍ഗ്ഗം.
ജനിച്ച നാട്ടിൽ നിലനിൽക്കാൻ, ജീവിക്കാനുള്ള അവകാശം നിരന്തരമായി ലംഘിക്കപെടുന്ന പലസ്തീൻ ജനതയോടാണെന്റെ ഐക്യദാർഡ്യം . "SAVE GAZA"
ഇസ്രായേല്‍ ഓണ്‍ലൈന്‍ യുദ്ധം തുടങ്ങി
ഗസ്സയിലെ കൂട്ടക്കുരുതിക്ക് പൊതുസമ്മിതി നേടാന്‍ ഇസ്രായേല്‍ ഓണ്‍ലൈന്‍ യുദ്ധവും തുടങ്ങി. സര്‍വകലാശാല വിദ്യാര്‍ഥികളുടെ വന്‍ സംഘത്തെയാണ് ഇതിനായി ഇസ്രായേല്‍ നിയോഗിച്ചിരിക്കുന്നത്.
ഹാസ്ബറ എന്ന് പേരിട്ട് ഇസ്രായേല്‍ സര്‍ക്കാര്‍ നടത്തുന്ന ഔദ്യോഗിക പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ഒണ്‍ലൈന്‍ പ്രചാരണം നടത്തുന്നത്. ഹസ്ബറ വാര് റൂം എന്ന് പേരിട്ട പ്രത്യേക മുറി ഇതിനായി ഒരുക്കിയിട്ടുണ്ട്. നാഷണല്‍ യൂണിയന് ഓഫ് ഇസ്രായേലിന്റെ നേതൃത്വത്തില്‍ 400ല്‍ അധികം വിദ്യാര്‍ഥികളാണ് ഇവിടെ ഓണ്‍ലൈന്‍ യുദ്ധം നയിക്കുന്നത്. ആഴ്ചയില്‍ അഞ്ചു മണിക്കൂര്‍ ജോലി ചെയ്യുന്നതിന് 2000 ഡോളറാണ് പ്രതിഫലം. ലോകത്തെ 30 ഭാഷകളില്‍ ഇവര്‍ സര്‍ക്കാര്‍ നിലപാടുകള്‍ പ്രചരിപ്പിക്കുന്നു. ഫേസ്ബുക്കിലെ ഇസ്രായേല്‍ വിരുദ്ധ പേജുകളിലാണ് ഇവരുടെ പ്രധാന ശ്രദ്ധ.
യുദ്ധത്തിന് ന്യായീകരണം ചമക്കലും സര്‍ക്കാറിന്റെ മുഖം മിനുക്കലുമാണ് ലക്ഷ്യം. സംഘടിതമായ നുണ പ്രചാരണമാണ് സൈബര്‍ ലോകത്ത് ഇസ്രായേല്‍ നടത്തുന്നതെന്ന് വിദഗ്ദര്‍ പറയുന്നു. ഫലസ്തീനില്‍ ആക്രമണം തുടങ്ങിയ അന്നുമുതല്‍ തന്നെ ഓണ്‍ലൈന്‍ വാര് റൂം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇസ്രായേല്‍ വാദങ്ങള്‍ സാധൂകരിക്കാന്‍ വേണ്ട വ്യാജ ചിത്രങ്ങളും ഗ്രാഫിക്സുകളും ഇവിടെ രൂപകല്പന ചെയ്യുന്നുണ്ട്.
പച്ച മനുഷ്യരുടെ പഞ്ചേന്ത്രിയങ്ങൾ മരവിച്ചുപോവുന്ന ഭീകരനിമിഷങ്ങൾ..!
മലാല എന്ന പെണ്‍കുട്ടിക്ക് വേണ്ടി തെരുവിൽ കൈകാലുകളിട്ടടിച്ചിരുന്ന 'മനുഷ്യസ്നേഹികൾ', ചിറകു മുളക്കും മുമ്പേ ചിതറിത്തെറിച്ചു വീഴുന്ന ഈ കുരുന്നുകബന്ധങ്ങളിൽ ഒരു റീത്തെങ്കിലും വെച്ചിരുന്നെങ്കിൽ...!!